അവിശ്വാസപ്രമേയം പാസായി മിനിറ്റുകൾക്കകം ഇമ്രാൻ ഔദ്യോഗിക വസതി ഒഴിഞ്ഞു. അദ്ദേഹമിപ്പോള്‍ വീട്ടു തടങ്കലിൽ ആണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
എല്ലാ കുറ്റവാളികളും അറസ്റ്റിലായെന്ന് ഉറപ്പുവരുത്താനും, പോലീസിനോട് സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇമ്രാൻ ഖാൻ തന്റെ ട്വീറ്റിൽ പറഞ്ഞു. ഗണേഷ് ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തെ തങ്ങൾ ശക്തമായി അപലപിക്കുന്നു വെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാല്‍സംഗം കൂടുവാന്‍ കാരണമെന്ന് ഇമ്രഖാന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സ്ത്രീകള്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സെനറ്റര്‍ ഷെറി റഹ്മാന്‍, സിന്ധിലെ വനിതാ വികസന വകുപ്പുമന്ത്രി ഷെഹ്‌ല റാസ, പി.എം.എല്‍. വക്താവ് മറിയം ഔറംഗസേബ് തുടങ്ങി നിരവധി പേരാണ് രംഗത്തെത്തിയത്.
രാജ്യത്ത് ബലാത്സംഗവും, ലൈംഗിക അതിക്രമണങ്ങളും കൂടി വരികയാണ്. അതിന്‍റെ പ്രധാന കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണ്. പര്‍ദ്ദയെന്ന ആശയം മുറുകെ പിടിക്കണം, പര്‍ദ്ദ പ്രലോഭനം ഒഴിവാക്കാനുള്ളതാണെന്നും ഖാന്‍ പറഞ്ഞു